Media MangalamMedia Mangalam
  • HOME
  • KERALA
  • INDIA
  • WORLD
  • NEWS
  • TECH
  • BIZ
  • MOVIE
  • ONAM 2022
  • ENGLISH EDITION
  • More
    • SARANAVAZHIYIL
    • HEALTH
    • MMN TV
    • WOMEN
    • INSIGHT
    • MUKHAMUKHAM
    • SPORTS
    • CULTURAL
    • LIMELIGHT
    • JOBS
    • EDUCATION
    • AGRICULTURE
    • TRAVEL
    • YOGA
    • RAMAPAADAM
    • Father’s Day
    • Join on Campaign-Stray dogs
Reading: ഒരുമിച്ച് താമസിക്കവെ മാർട്ടിനിൽ നിന്നും യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങൾ; ശരീരഭാ​ഗങ്ങളിൽ പൊള്ളലേൽപ്പിച്ച ശേഷം കുടിക്കാൻ നൽകിയത് മൂത്രവും; ലൈം​ഗിക ബന്ധത്തിന്റെ വീഡിയോ പകർത്തി പ്രചരിപ്പിക്കുമെന്നും ഭീഷണി; പ്രതിയെ തേടി പൊലീസും
Share
Notification Show More
Recent Saved
കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്; രണ്ട് പേർ പിടിയിൽ
KERALA NEWS
വാട്‌സാപ്പ് ഗ്രൂപ്പിൽ തമ്മിൽ ഉരസൽ; ഗ്രൂപ്പുവിട്ട 56 നഴ്‌സുമാര്‍ക്ക് സൂപ്രണ്ട് ഓഫീസില്‍ വിലക്ക്
KERALA NEWS Top News
സ്വന്തം ലക്ഷ്യം കാണാൻ ഒഴുക്കിന് എതിരെ നീന്തുന്ന ശശി തരൂർ; ആൾക്കൂട്ടത്തിന്റെ വികാരത്തിന് നിന്നുകൊടുക്കാത്ത നേതാവിന് വിഴിഞ്ഞം സമരത്തിലും സ്വന്തം അഭിപ്രായം
KERALA NEWS
ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം; കാണിക്കയായി മാത്രം ലഭിച്ചത് 310.40 കോടി രൂപ
KERALA NEWS SARANAVAZHIYIL
ഹൃദയാരോഗ്യം മുതൽ മാനസികാരോഗ്യം വരെ മെച്ചപ്പെടുത്തും മത്തി; മലയാളിയുടെ സ്വന്തം മത്തിക്ക് അത്ഭുതപ്പെടുത്തും ഗുണങ്ങള്‍
food HEALTH KERALA NEWS
Latest News
ഇടുക്കിയിലെ കാട്ടാന ആക്രമണം; ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഡിസിസി പ്രസിഡൻ്റ് സിപി മാത്യു
KERALA NEWS Top News
റെസ്‌റ്റോറന്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സ്വന്തം പാചകക്കാരനെ പുകഴ്ത്തി പോസ്റ്റ്; പിടിയിലായത് 16 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ ഇറ്റാലിയന്‍ മാഫിയ തലവൻ
NEWS Top News WORLD
ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി തട്ടാൻ ശ്രമിച്ചത് പത്ത് ലക്ഷം; ഹണിട്രാപ്പ് സുന്ദരി പിടിയിലാകുന്നത് ഒന്നരവർഷത്തിനു ശേഷം; ആലപ്പുഴ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്
KERALA NEWS Top News
അഞ്ചു തവണ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല, ഫോൺ വിളിച്ചിട്ടും പ്രതികരണമില്ല; ഡ്യൂപ്ലീക്കേറ്റ് താക്കോൽ ഉപയോഗിച്ച് കതക് തുറന്ന് കയറിയപ്പോൾ കണ്ടത് നിലത്ത് കിടക്കുന്ന വാണിയെ; മലയാളികളുടെ ഹൃദയത്തിൽ നിത്യവസന്തമായി മാറിയ പാട്ടുകൾ പാടിയ ‘കലൈവാണി’യ്ക്ക് ഇന്ന് അന്ത്യയാത്ര
INDIA NEWS Top News
തമിഴ്നാട്ടില്‍ സൗജന്യ സാരി വിതരണം: തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകള്‍ക്ക് ​ദാരുണാന്ത്യം, പതിനൊന്ന് പേര്‍ക്ക് പരിക്ക്
INDIA NEWS
Aa
Media MangalamMedia Mangalam
Aa
Search
  • HOME
  • KERALA
  • INDIA
  • WORLD
  • NEWS
  • TECH
  • BIZ
  • MOVIE
  • ONAM 2022
  • ENGLISH EDITION
  • More
    • SARANAVAZHIYIL
    • HEALTH
    • MMN TV
    • WOMEN
    • INSIGHT
    • MUKHAMUKHAM
    • SPORTS
    • CULTURAL
    • LIMELIGHT
    • JOBS
    • EDUCATION
    • AGRICULTURE
    • TRAVEL
    • YOGA
    • RAMAPAADAM
    • Father’s Day
    • Join on Campaign-Stray dogs
Follow US
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Home » ഒരുമിച്ച് താമസിക്കവെ മാർട്ടിനിൽ നിന്നും യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങൾ; ശരീരഭാ​ഗങ്ങളിൽ പൊള്ളലേൽപ്പിച്ച ശേഷം കുടിക്കാൻ നൽകിയത് മൂത്രവും; ലൈം​ഗിക ബന്ധത്തിന്റെ വീഡിയോ പകർത്തി പ്രചരിപ്പിക്കുമെന്നും ഭീഷണി; പ്രതിയെ തേടി പൊലീസും
Breaking NewsKERALANEWSTrending

ഒരുമിച്ച് താമസിക്കവെ മാർട്ടിനിൽ നിന്നും യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങൾ; ശരീരഭാ​ഗങ്ങളിൽ പൊള്ളലേൽപ്പിച്ച ശേഷം കുടിക്കാൻ നൽകിയത് മൂത്രവും; ലൈം​ഗിക ബന്ധത്തിന്റെ വീഡിയോ പകർത്തി പ്രചരിപ്പിക്കുമെന്നും ഭീഷണി; പ്രതിയെ തേടി പൊലീസും

MMNetwork
Last updated: 08/06/2021
MMNetwork
Share
3 Min Read
SHARE

കൊച്ചി: യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മൂന്നാഴ്ച്ചയോളം ക്രൂരമായി പീഡിപ്പിച്ച മാര്‍ട്ടിന്‍ ജോസഫിനെ തേടി പൊലീസ്. മാർട്ടിൻ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി. അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിൽ ഇരുപത്തിരണ്ട് ദിവസമാണ് യുവതി ഇയാളുടെ ക്രൂരതക്ക് ഇരയായത്.

പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുവരേയും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.ഐയുടേയും പ്രത്യേകസംഘത്തിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേരുന്നുണ്ട്.

അതേസമയം പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ സെഷന്‍സ് കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

തൃശ്ശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലാണ് പ്രതി. പ്രതിയായ മാര്‍ട്ടിനും യുവതിയും എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് പരിചയത്തിലായത്. അതിനു ശേഷം കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിയതോടെ മുന്‍പരിചയമുണ്ടായിരുന്ന മാര്‍ട്ടിനൊപ്പം യുവതി താമസിക്കുകയായിരുന്നു.

ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ട്ടിന്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. അതിക്രൂരമായ ലൈംഗികാതിക്രമവും മര്‍ദനവുമാണ് യുവതിക്ക് നേരിടേണ്ടതായി വന്നത്. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ 22 ദിവസമാണ് ഇത്തരത്തിലുള്ള കഠിന പീഡനങ്ങള്‍ നേരിടേണ്ടി വന്നതെന്നു യുവതി വ്യക്തമാക്കുന്നു.

ഭക്ഷണം വാങ്ങുന്നതിനായി മാര്‍ട്ടിന്‍ പുറത്തുപോയപ്പോഴാണ് യുവതി ഫ്‌ളാറ്റില്‍നിന്ന് രക്ഷപെട്ടത്. ഒളിവില്‍ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാര്‍ട്ടിന്‍ നിരന്തരം വിളിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപെട്ടു. പീഡനത്തിനും മര്‍ദനത്തിനും പുറമെ യുവതിയില്‍നിന്ന് ഇയാള്‍ പണവും തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തിരുന്നു.

സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലികോട്ടിലിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കോവിഡും ലോക്ഡൗണും മൂലമാണ് ഇയാളെ പിടികൂടാനാകാത്തതെന്നാണ് പോലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യം തേടി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചിരുന്നു. കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മാര്‍ച്ചില്‍ ജില്ലാ സെഷന്‍സ് കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. അന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറയുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫ്‌ളാറ്റില്‍നിന്ന് പുറത്ത് പോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ നഗ്‌ന വീഡിയോ പുറത്തുവിടുമെന്നും ഭീക്ഷണിപ്പെടുത്തിരുന്നു.

മര്‍ദനത്തിന് പുറമെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു. സംഭവത്തില്‍ ബലാത്സംഗ മടക്കമുള്ള വകുപ്പുകള്‍ ചുമത്തി മാര്‍ട്ടിനെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പ്രതിയുടെ ഉന്നത സ്വാധീനമാണ് കാരണം എന്നാണ് ആരോപണം. പ്രതി ഒളിവിലായതുകൊണ്ടാണ് നടപടി വൈകുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.

You Might Also Like

ഇടുക്കിയിലെ കാട്ടാന ആക്രമണം; ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഡിസിസി പ്രസിഡൻ്റ് സിപി മാത്യു

റെസ്‌റ്റോറന്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സ്വന്തം പാചകക്കാരനെ പുകഴ്ത്തി പോസ്റ്റ്; പിടിയിലായത് 16 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ ഇറ്റാലിയന്‍ മാഫിയ തലവൻ

ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി തട്ടാൻ ശ്രമിച്ചത് പത്ത് ലക്ഷം; ഹണിട്രാപ്പ് സുന്ദരി പിടിയിലാകുന്നത് ഒന്നരവർഷത്തിനു ശേഷം; ആലപ്പുഴ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്

അഞ്ചു തവണ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല, ഫോൺ വിളിച്ചിട്ടും പ്രതികരണമില്ല; ഡ്യൂപ്ലീക്കേറ്റ് താക്കോൽ ഉപയോഗിച്ച് കതക് തുറന്ന് കയറിയപ്പോൾ കണ്ടത് നിലത്ത് കിടക്കുന്ന വാണിയെ; മലയാളികളുടെ ഹൃദയത്തിൽ നിത്യവസന്തമായി മാറിയ പാട്ടുകൾ പാടിയ ‘കലൈവാണി’യ്ക്ക് ഇന്ന് അന്ത്യയാത്ര

TAGGED: look out notice, martin joseph, rape, പീഡനം, ബലാത്സം​ഗം, മാർട്ടിൻ ജോസഫ്, മുൻകൂർ ജാമ്യാപേക്ഷ, ലുക്കൗട്ട് നോട്ടീസ്

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

    By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
    MMNetwork June 8, 2021
    Share this Article
    Facebook Twitter Copy Link Print
    Previous Article രാജ്യത്തെ സ്‌കൂളുകളുടെ റാങ്കിംഗില്‍ കേരളത്തിന് ഒന്നാം റാങ്ക് എന്നത് തെറ്റ്: ഒന്നാം സ്ഥാനം പഞ്ചാബിന് കേരളം നാലാമത്; കണക്കുകള്‍ നിരത്തി കെഎസ് ശബരീനാഥന്‍
    Next Article ക്ഷേത്ര വളപ്പിലിരിക്കുന്നത് ക്രിമിനൽ കുറ്റമോ? നാല് പ്ലസ് വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് കേരള പൊലീസ്; കുട്ടികൾ പഠിക്കുകയാണെന്ന് പറഞ്ഞെത്തിയ മാതാപിതാക്കൾക്കും അസഭ്യ‌ വർഷം; കാട്ടാക്കട പൊലീസിന്റെ നരനായാട്ടിൽ പ്രതിഷേധം പുകയുന്നു
    Leave a comment Leave a comment

    Leave a Reply Cancel reply

    Your email address will not be published. Required fields are marked *

    Latest News

    പെട്രോളിനും ഡീസലിനും 2 രൂപ സെസ് ചുമത്തി ഇരുട്ടടി; കേരളം മാറാൻ പോകുന്നത് ഇന്ധനവില ഏറ്റവും ഉയർന്ന സംസ്ഥാനമായി; മദ്യത്തെയും വെറുതെ വിടാതെ ‘ഇടത്’ ബജറ്റ്; പൊതുജനങ്ങളുടെ കീശകാലിയാക്കുന്ന ബജറ്റിൽ വില ഉയരുന്നത് ഈ മേഖലകളിലൊക്കെ
    പെട്രോളിനും ഡീസലിനും വില കൂടും; പാവങ്ങളുടെ നടുവൊടിച്ച് സംസ്ഥാന ബജറ്റ്
    മങ്ങിയ കാഴ്ച ഇനിയില്ല; പാവപ്പെട്ടവർക്ക് സൗജന്യ കണ്ണട, ‘നേർക്കാഴ്ച’ പദ്ധതിയുമായി സർക്കാർ
    പ്രഖ്യാപനങ്ങളുടെ പെരുമഴയുമായി സംസ്ഥാന ബജറ്റ്; ആരോഗ്യ മേഖലയ്ക്ക് മുൻ‌തൂക്കം, കർഷകർക്ക് കൈത്താങ്ങ്; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം
    പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍; ലക്ഷ്യം യാത്രക്കൂലി കുറയ്ക്കൽ
    റബ്ബർ കർഷകർക്ക് താങ്ങ്; 600 കോടി ബജറ്റ് സബ്സിഡി

    You Might also Like

    KERALANEWSTop News

    ഇടുക്കിയിലെ കാട്ടാന ആക്രമണം; ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഡിസിസി പ്രസിഡൻ്റ് സിപി മാത്യു

    February 5, 2023
    NEWSTop NewsWORLD

    റെസ്‌റ്റോറന്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സ്വന്തം പാചകക്കാരനെ പുകഴ്ത്തി പോസ്റ്റ്; പിടിയിലായത് 16 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ ഇറ്റാലിയന്‍ മാഫിയ തലവൻ

    February 5, 2023
    KERALANEWSTop News

    ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി തട്ടാൻ ശ്രമിച്ചത് പത്ത് ലക്ഷം; ഹണിട്രാപ്പ് സുന്ദരി പിടിയിലാകുന്നത് ഒന്നരവർഷത്തിനു ശേഷം; ആലപ്പുഴ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്

    February 5, 2023
    INDIANEWSTop News

    അഞ്ചു തവണ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല, ഫോൺ വിളിച്ചിട്ടും പ്രതികരണമില്ല; ഡ്യൂപ്ലീക്കേറ്റ് താക്കോൽ ഉപയോഗിച്ച് കതക് തുറന്ന് കയറിയപ്പോൾ കണ്ടത് നിലത്ത് കിടക്കുന്ന വാണിയെ; മലയാളികളുടെ ഹൃദയത്തിൽ നിത്യവസന്തമായി മാറിയ പാട്ടുകൾ പാടിയ ‘കലൈവാണി’യ്ക്ക് ഇന്ന് അന്ത്യയാത്ര

    February 5, 2023
    Media MangalamMedia Mangalam
    Follow US

    © 2022 MediaMangala.com. All Rights Reserved

    • Privacy Policy
    • About Us
    • Contact Us

    Removed from reading list

    Undo
    Welcome Back!

    Sign in to your account

    Lost your password?